Ind disable

Thursday, May 19, 2011

ഇന്നുമുതല്‍ എന്റെ കുടുമ്പക്ഷേത്രത്തിലെ അമ്മന്കൊടയാണ് കുടുമ്പക്ഷേത്രം എന്ന് പണ്ടേ പറഞ്ഞുകെല്കുന്നു തറവാട്ട്‌ സ്വതായിരുന്നൊ എന്നോന്നും അറിയില്ല . പ്രധാനകര്യനിര്‍വഹണകമ്മിറ്റി സ്ഥാനങ്ങളൊക്കെ കോച്ചപ്പന്മാരും വല്യപ്പന്മാരും അണ്ണന്ന്മാരും അളിയന്മാരും മമ്മന്മാരും ചേര്‍ന്ന് പങ്കിട്ടു വച്ചിരിക്കുകയാന് . 600 വര്‍ഷത്തെ തിളങ്ങുന്ന പാരമ്പൃരിയം അങ്ങനെ തലമുറകളിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു.........

പന്തല്‍ നാട്ടിയാല്‍ നാലാം നാള്‍ മുതല്‍ മുന്ന് ദിവസമാണ് ഉല്സവം . പരമ്പരാഗതമായ അച്ചാരന്നുഷ്ടനങ്ങള് പര്യമ്പര്യ കലാപരിപടിക്കള്‍ .....വില്ലടിച്ചാന്‍ പാട്ട് , മേളം . അല്ലാതെ കുത്തും കുമാക്കും ഒന്നുമില്ല .

ആദ്യദിനം സന്ധ്യക്ക് ഭഗവതി (അമ്മന്കൊടടി അന്നുവിളിക്കുന് വ്യക്തിയില്‍ )അനുഗ്രഹിച്ചു നടുകാണാനിറങ്ങും മേളവും ആനയും രഥവും അതൊരു ഘോഷയാത്രപോലെനീള്ളും , വഴിമദ്ധേ തൊഴു കയ്യോടെ നില്കുന ഭക്തരുടെ മൂര്‍ദ്ധാവിലേക്ക് വിഭുതി എറിഞ്ഞുനല്ക്കും .വലിയ അനുഗ്രഹമായാണ് ഭക്തര്‍ അതിനെ കണക്കാകുനത് . കൂടെ മടന്മാരും അനുഗ്രഹിച്ചു ആനുഗമിക്കുന്നുന്ദ് . അവരെ ചങ്ങലമാടന്‍ ച്ചുടലമാടന് എന്നോകെ വിളിക്കും . പണ്ട് 7 , 8 മാടന്മാരുണ്ടായിരുന്ന സ്ഥാനത്ത് ഇന്നു 2 , 3 പേരോകെമാത്രമേ ഉണ്ടാകു . അരയില്‍ നേരിയതുമൂണ്ട് ചുറ്റി പിടിചിരുന്നാലും അനുഗ്രഹിച്ചു അലറിവിളിച്ചു കൂതരി മാറി സ്വയം ചാട്ടവാറു വിശി അടിക്കുന്ന രംഗം ഭയപെടുതുന്ന കാഴ്ച്ചയാണു . വൈകുനേരത്തു തുടങ്ങുന്ന യാത്ര പരമ്പരാഗത വഴികളിലുടെ ചുറ്റി പിറ്റെന് കാലത്തുമാത്രമേ ക്ഷേത്രമുറ്റത് എതുക്കയുള്ളു . വില്ലടിച്ചാന് പാട്ട് അപ്പോഴും തുടരുന്നുണ്ടാക്കും ..

രണ്ടാം നാള്‍ തികോലി . ഒന്നാം നാള്‍ അമ്മകാന്നു പ്രാധാന്യം എങ്കില്‍ രണ്ടും മൂന്നും മാടനുള്ളതാണ്. തികോലി പാതിരാത്രി ശവപറബില്‍ വച്ചാണ് നടക്കുക .പടപ്പിലെക്കുള്ള പലഹാരങ്ങളും (വട ,എലയാപം ,തിരളി ,മോതകം തുടങ്ങിയവ ) സദൃക്കുവേണ്ട ചോറ് എന്നിവ അന്നുകുത്തുന നെല്ലുകൊന്ടന്നു ഉണ്ടാക്കുക .പലകറികളില്‍ ഉണക്കമിന് കറിയും ഉണ്ടാക്കും.

മാടനനുഗ്രഹിച്ചു ശവപറബിലേക്ക് ഒറ്റക് പോയിരുന്നു യെരിഞ്ഞുകൊണ്ടിരീക്കുന ശവമോക്കെ തൊണ്ടി പുറത്തിട്ടു ചില അട്ടഹസങ്ങളൊക്കെ നടത്താറുണ്ടായിരുന്നു അത്രേ .

ഒരിക്കല്‍ ച്ചുടലമാടന്‍ ഉഗ്രമായി അനുഗ്രഹിച്ചു ശവപറബിലേക്ക് കടന്നു യെരിഞ്ഞുകൊണ്ടിരുന്നശവം തോണ്ടിപുറതെടുത്തു വലിച്ചുപിച്ചു തിന്നു കൊണ്ടോരിക്കെ ഹോ ........എന്നുവിളിച്ചു കൊണ്ട് മാടന്‍ ഉടനടി മാറിപോയി മടനുഗ്രഹിച്ചു്നില്ക്കുന്ന ആള്‍ക്ക് പെട്ടന്ന് ബോധം വന്നു അയാള്‍ ചുറ്റും നോക്കി 'ച്ചുടലപറമ്പില്‍..... ചുറ്റുംകുറ്റകുരിരുട്ടില്‍ വിജനത ...അയാള്‍ ഭയന്ന് കുഴഞ്ഞു വീണ മരിച്ചു അതില്‍പിന്നെ ച്ചുടലമാടന്‍ മറ്റാരില്ലും വന്നിട്ടില ശവപരംപിലേക്ക് മാടനെ കടത്തിവിടുന്നുമില്ല പുറത്ത് പടപ്പുവച്ചു മടങ്ങും അതിപിന്നെ വെളിപ്പിനു കിടിലം വെടിക്കെട്ടും .

മൂനാം നാള്‍ ഉച്ചക്കുട , അന്നാണ് കുരുതി . പഴയകലതൊക്കെ കൊഴിയൊക്കെ അറുതിരുന്നുവെന്നു കേട്ടിട്ടുണ്ട്. ഇക്കാലത്ത് മത്തങ്ങയും കോഴിമുട്ടയും ഓക്കേ വെട്ടുമ്പോള്‍ മാടന്‍ സംത്രിപതി അടയുനുണ്ടാക്കും . മേളവാദ്യതോടെ ഉലസവം കൊടിയിറങ്ങും .


എന്തിനായി പറഞ്ഞെന്നാല്‍ വീട്ടില്‍ കാലത്തുമുതല്‍ ഒരു പിച്ചലട്ടം കേള്‍ക്കുന്നു
എന്റെ അമ്മക്ക് അഞ്ചു സഹോദരങ്ങളും ഒരമ്മയുമുണ്ട് അച്ഛന്‍ മരിച്ചുപോയി . വയസയതില്പിന്നെ അമ്മച്ചിയമ്മയ്ക്‍ (അമ്മുമ) ചെവിതയും ചെമങ്ങും ഒന്നുമില്ല സര്‍വനേരവും എന്തെങ്കിലുമൊക്കെ കണ്ടില്ല എന്നും പറഞ്ഞു (താക്കൊലാവാം,റേഷന്‍കാര്‍ട് ആവാം ,തിരുപ്പന്‍ ആവാം സ്വന്തം എന്ന വിചാരിക്കുന എന്തും ) വീട് മൊത്തം അരിച്ചുപെറുക്കി നടപ്പാണ് ജോലി. അവര്‍ക്ക് ഉത്സവം കാണണം ഓര്‍മവച്ച നാള്‍മുതല്‍ കഴിഞ്ഞണ്ടുവരെ ഉത്സവം കണ്ടു ഇകൊല്ലം വയ്യ ആവതില്ല കൊണ്ടുപോകാമെന്നു ആരും പറഞ്ഞിട്ടുമില്ല ഈതാണവലാതി .
പത്തുനാല്പതു വര്ഷം ചന്തയില്‍ തെങ്ങകച്ചവടതിന്റ്യെ പ്രധാനി ആയിരുന്നു ഇടക്ക് ചന്ദയിലോക്കെ പോകുമ്പോള്‍ കാണാം തെങ്ങയുമുയര്‍ത്തി പിടിച്ചു വഴിയെ പോകുനവരെ യൊക്കെ വിളിക്കും "മക്കളെ നോകിന്‍ .. ..നല്ല കൊലംകൊണ്ട തേങ്ങ കണ്ട നല്ല നോങ്ക്പോലിരിക്കും " . കച്ചവടം നിര്‍ത്തിയിട്ടു വര്ഷം കുര്രച്ചായി. ഇക്കാലയളിവില് സുക്ഷം 25 വര്‍ഷത്തെ സര്‍വ സമ്പാദ്യവും നനാവിദം ദുര്തടിച്ചു കളഞ്ഞു .


7 വര്ഷമായി ഞങ്ങള്‍ കുടക്കു പോയിട്ട് മനസികമായുള്ള പ്രയാസങ്ങളും പോക്ക് വരവിന്റെ ക്ഷ്ടപാടുകളും കാരണം വേണ്ടന് വച്ചിരിക്കുകയായിരുന്നു . എന്നിരുന്നാലും ഓരോ ഉത്സവകാലത്തും അമ്മ വാതോരാതെ പഴയ കല കഥകളൊക്കെ പറഞ്ഞു കൊണ്ടേ യിരിക്കും .

" ഉച്ചക്കുതന്നെ ജോലിയൊക്കെ തിര്‍ക്കും പിടിപ്പതു പണികാണും , കുളിച്ചു തലക്കെട്ടി ഈവരേയ്യും കാതിരീക്കും ചന്തയില്‍ തെങ്ങപറക്കി കെട്ടിയാല്‍ കെട്ടി പുട്ടി വചോരുക്കി ഒരുനേരം അക്കുമ്പോഴേ വരൂ . അന്ന് ചന്ദക്കകത്തു ചീട്ടി തുന്നിയില്‍ പവാടയും ബ്ലൌസും കിട്ടുമായിരുന്നു പത്തു പതിനാജു രൂപയെ ഉള്ളു . അതും വാങ്ങിച്ചാണു വരവ് . അഞ്ചര ആറു മണിയാക്കും പോള്‍ അമ്മ അനുഗ്രഹിച്ചു പുറത്തിറങ്ങും ദൂരെ നിന്നു കൊട്ടും വാദ്യവും കേള്ക്കുമ്പോള്‍ കൈയും പടിച്ചു ഓടും രയിലപ്പിസു വഴിയും ഓടുവഴിക്കള്‍ വഴിയ്യും മാടന്‍ നടകഴിയും പോള്‍ അവിടെ ചെന്നു നിന്നു ഭസ്മം വാങ്ങിക്കും പിന്നെ നേരെ ചിതിടെ വിട്ടില്‍ പോകും അവടെ യാണു പിന്നെ മുന്ന് ദിവസം . അവിടെയ്യും അടുക്കള പണിതന്നെ പണി കുറെ എണ്ണം ഉണ്ടല്ലോ ..ചിതപ്പ വന്നാല്‍ വയ്കുന്നേരം വില്ലടിച്ചാന്‍ പാട്ടുകേള്‍ക്കാന്‍ പൊകാം തിക്കൊലിക്കുമ് ഉച്ചകൊടക്കും ഭയങ്കര വിലക്കാണ് ആരു സമ്മതിച്ചാല്ലും ചിത്തി സമ്മത്തിക്കില "ചിന്ന ചെറുപ്പ പെന്പില്ല പിളികള്‍ തിക്കൊലി ഒന്നും കാണപെടാത് നീ എന്ന അക്ക ചൊല്ലിയത് അവ്വാ ഓരോ കയ്യിലകപെടുമ്പോള്‍ അവ്വാ പോയിപക്കപെടട്ടും ". കല്യാണം കഴിഞ്ഞപോള്‍ കയിലിരിക്കാന് ഒന്ന് കാലേല്‍ പിടിക്കാന്‍ ഒന്ന് തിരക്കി പോയി നില്ക്കാനുള്ള ആവത്തും ഇന്നില്ല ഇക്കാല മാത്രയ്യും ഞാനൊന്നും കണ്ടിട്ടും ഇല്ലാ " അങ്ങന്നെ ഓരോനോക്കെ അമ്മമ പറയും .

No comments:

Post a Comment